Tuesday, August 27, 2013

മിനിക്കഥ : പെനാല്‍റ്റി ഗോള്‍


ചുറ്റും ആര്‍ത്ത് വിളിക്കുന്ന പ്രകൃതിയെന്ന കാണികള്‍ . മനുഷ്യക്കണ്ണികളാല്‍ നെയ്ത വലയ്ക്ക് കീഴില്‍ കാവല്‍ നില്‍ക്കുന്ന വിധിയെന്ന ഗോള്‍ കീപ്പര്‍...... 

റഫറി വിസിലൂതി. പട്ടാളം വല ലക്ഷ്യമാക്കി പന്തടിച്ചു. വിധി തടുക്കാനായി ചാടി. സമാധാനത്തിന്‍ കയ്കളില്‍ നിന്ന് പന്ത് വഴുതി. ഗാലറി നിശബ്ദരായി. ചോര എങ്ങും ചിന്നിച്ചിതറി.

സ്കോര്‍ബോര്‍ഡ് മങ്ങിമങ്ങി ഒന്നും കാണാതെയായി.

3 comments:

  1. ഫൌള്‍ ഫൌള്‍

    ReplyDelete
  2. വിസിലൂതി എല്ലാം കഴിഞ്ഞിരിക്കുന്നു.ഒരിടത്ത് സന്തോഷം മറ്റൊരിടത്ത് ദുഃഖം.

    ReplyDelete